ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലാണ് കൊളിജിയം യോഗം ചേർന്നത്. ശുപാർശ ചെയ്യപ്പെട്ടവരിൽ മൂന്ന് പേർ സർക്കാർ അഭിഭാഷകരായി പ്രവർത്തിച്ചിട്ടുണ്ട്. സുപ്രീംകൊടതി കൊളിജിയം, കേന്ദ്ര നിയമ മന്ത്രാലയം എന്നിവയുടെ അംഗീകാരത്തിന് ശേഷമാകും രാഷ്ട്രപതി ഇവരെ ജഡ്ജിമാരായി നിയമിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിക്കുക.