റെഡ് ഇറ്റ് ,ഇൻസ്റ്റാഗ്രാം, ടെലഗ്രാം എന്നീ സൈറ്റുകൾ വഴിയാണ് പ്രതി അബേൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. പെൺകുട്ടികളുടെ പേര് വിവരമടക്കം സോഷ്യൽ മീഡിയയിലൂടെ പ്രതി പ്രചരിപ്പിച്ചു. വളരെ മോശമായ രീതിയിലാണ് ദൃശ്യങ്ങൾ പ്രതി പ്രചരിപ്പിച്ചത്. വിദ്യാർത്ഥികളാണ് പ്രതിയെ തെളിവുകളോടെ പിടികൂടിയത്. അബേൽ മാതാവിന്റെയും സഹോദരിയുടെയും ചിത്രമടക്കം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നും പെൺകുട്ടി പറയുന്നു.