ദൗലത്താബാദ് ജില്ലയിലെ ക്വിറ്റലാക് ഗ്രാമത്തിലാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട വിദേശികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് അഫ്ഗാന് സൈന്യം അറിയിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ചിതറിപോയെന്ന് സൈന്യം അറിയിച്ചു.
ബോംബുകളും മൈനുകളും നിര്‍മ്മിക്കാനായി ഭീകരര്‍ പരിശീലനം നല്കിയിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.