രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി.




രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി.

ഡിജിസിഎ ആണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.

ജൂണിലെ സര്‍ക്കുലറില്‍ ഭേദഗതി വരുത്തിയാണ് ഡിജിസിഎ പുതിയത് പുറത്തിറക്കിയത്. ഈ സമയത്ത് കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎയുടെ മുന്‍കൂട്ടിയുള്ള അനുമതിയുള്ള സര്‍വീസുകള്‍ക്കും നിരോധനം ബാധകമല്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

കോവിഡ് വ്യാപനത്തിന്‍റെ തുടക്കത്തില്‍ മാര്‍ച്ച് 23 മുതലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. 
ഈ വിലക്കാണ് തുടര്‍ച്ചയായി നീട്ടിയത്‌.

നിലവില്‍ വിമാന സര്‍വീസുമായി ബന്ധപ്പെട്ട് 24 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ധാരണയുണ്ട്.അമേരിക്ക, യുകെ, യുഎഇ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുമായാണ് പ്രത്യേക വിമാന സര്‍വീസുകള്‍ നടത്താന്‍ ധാരണയുള്ളത്.

أحدث أقدم