കരട് നിയമത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ പ്രായോഗിക മാറ്റങ്ങള്‍ വരും. ലിംഗ സമത്വത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.
വിശ്വാസികളുടെ വികാരവും തുല്യതയില്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശവും മാനിക്കണം. രണ്ടും സമന്വയിപ്പിച്ച് മുന്നോട്ടു പോകണമെന്നും ബല്‍റാം ചൂണ്ടിക്കാട്ടി.
യുവതീ പ്രവേശന നിലപാടില്‍ നിന്ന് സി.പി.എം പിന്നോട്ട് പോയെന്നും വി.ടി ബല്‍റാം ഒരു ചാനൽ അഭിമുഖത്തില്‍ വ്യക്തമാക്കി.