യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടര്‍ച്ചയായി നേരിട്ടപ്പോള്‍ ആണ് രാജി വെക്കാൻ തീരുമാനിച്ചതെന്ന് ശ്വേത പറഞ്ഞു. രാജിവെയ്ക്കാനുള്ള തീരുമാനം ദൗര്‍ബല്യമല്ല മറിച്ച് ആത്മാഭിമാനമുള്ളതുകൊണ്ടാണ് എന്നും ശ്വേത വ്യക്താക്കി.
മാത്രമല്ല തങ്ങളുടേത് ഉള്‍പ്പെടെ കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകള്‍ സമഗ്രമായി പരിശോധിക്കണമെന്നും. പൂര്‍ണ്ണ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ ഒരു ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ശ്വേതാ ആവശ്യപ്പട്ടു.